VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പാര്‍ത്ഥയും അര്‍പ്പിതയും ആഗസ്ത് മൂന്ന് വരെ കസ്റ്റഡിയില്‍

ബംഗാള്‍ മന്ത്രിയുടെ അസുഖം വ്യാജം

VSK Desk by VSK Desk
27 July, 2022
in വാര്‍ത്ത
ShareTweetSendTelegram

കൊല്‍ക്കത്ത: ദേഹാസ്വാസ്ഥ്യം അഭിനയിച്ച ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വര്‍ എയിംസില്‍ നിന്ന് തിരിച്ചതയച്ചു. ആശുപത്രിയില്‍ കിടക്കേണ്ട ഒരു അസുഖവും മന്ത്രിക്കില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഇയാളെ വീണ്ടും കൊല്‍ക്കത്തയിലെത്തിച്ചു. തുടര്‍ന്ന് കോടതി പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയെയും ആഗസ്ത് 3 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സില്‍ പാര്‍ത്ഥയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയത്.
ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശനിയാഴ്ച അനുവദിച്ച രണ്ടുദിവസത്തെ കസ്റ്റഡിക്കിടെയാണ് പാര്‍ത്ഥ ചാറ്റര്‍ജി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അസുഖം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇ ഡി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഈ സമയത്ത് കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ കസ്റ്റഡി അനുവദിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അര്‍പ്പിത മുഖര്‍ജിയെ 13 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ഇഡി അപേക്ഷിച്ചിരുന്നു. അതേസമയം അഴിമതിക്കേസില്‍ ജയിലിലായിട്ടും പാര്‍ത്ഥാ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ ബംഗാളില്‍ പ്രതിഷേധം കനക്കുകയാണ്.
എന്നാല്‍ എസ്എസ്സി അഴിമതിയില്‍ സമയബന്ധിതമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി രംഗത്തെത്തി. ആരെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍, അവര്‍ ശിക്ഷിക്കപ്പെടണം, സംസ്ഥാന സര്‍ക്കാരിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അഴിമതിയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് അവര്‍ പറഞ്ഞത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മമത പറഞ്ഞു.
എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു. പാര്‍ത്ഥ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടന്ന അഴിമതിയെക്കുറിച്ച് ടിഎംസിയുടെ ഉന്നത നേതൃത്വത്തിന് അറിയില്ലായിരുന്നുവെന്ന് ആരും വിശ്വസിക്കില്ല. മമതയുടെ അഭിപ്രായങ്ങള്‍ ആരെയും ചിരിപ്പിക്കുന്നതാണ്. പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടയുന്നത് എന്താണെന്ന് മമത വ്യക്തമാക്കണം. അറസ്റ്റ് മെമ്മോയില്‍ തന്റെ അടുത്ത ആളായി പാര്‍ത്ഥ ചൂണ്ടിക്കാട്ടുന്നത് മമതയെ ആണെന്നും സുവേന്ദു അധികാരി പറഞ്ഞു.

Share36TweetSendShareShare

Latest from this Category

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies