VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സൈനികനിയമനം: സര്‍ക്കാരും സേനയും രണ്ട് തട്ടില്‍

വിവാദങ്ങള്‍ക്കിടെ പാക്ക്‌സേനാ മേധാവി ഐഎസ്‌ഐ ആസ്ഥാനത്ത്

VSK Desk by VSK Desk
20 October, 2021
in വാര്‍ത്ത
ShareTweetSendTelegram

ഇസ്ലാമാബാദ്:  ഐഎസ്‌ഐ ഡയറക്ടര്‍ ജനറലിന്റെ നിയമനം സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടെ പാക്ക് സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചു. ഒക്‌ടോബര്‍ 6 നാണ് നിലവിലുള്ള ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഫയസ് ഹമീദിനെ മാറ്റി പകരം നദീം അഹമ്മദ് അന്‍ജുമിനെ നിയമിക്കാന്‍ സൈന്യം തീരുമാനിച്ചത്. എന്നാല്‍ സൈന്യത്തിന്റെ ഈ ഉത്തരവ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിഷേധിക്കുകയാരിന്നു. വിഷയത്തില്‍ സര്‍ക്കാരും സേനയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് ജാവേദ് ബജ്‌വ ഇന്നലെ ഐഎസ്‌ഐ ആസ്ഥാനത്തെത്തിയത്.

ബജ്‌വയെ ഐഎസ്‌ഐ മേധാവി ഫയസ് ഹമീദ് സ്വീകരിച്ചു. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം പാകിസ്ഥാനില്‍ നടന്നിട്ടുള്ള ആഭ്യന്തരപ്രശ്‌നങ്ങള്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായെന്ന് സേനാവൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം ഒക്‌ടോബര്‍ ആറിന്റെ സൈനിക ഉത്തരവുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണ് സേനാമേധാവിയുടെ സന്ദര്‍ശനമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആറ് നിയമനങ്ങളാണ് ഉത്തരവിലൂടെ സൈന്യം നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതില്‍ ഗുജ്‌റന്‍വാല സേനാ കമാന്‍ഡറായി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ആമിര്‍ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ഫയസ് ഹമീദിനെ സേനാമേധാവി കണ്ടത്. ഹമീദിനെ പെഷവാര്‍ കമാന്‍ഡറായാണ് മാറ്റിയതെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ല.

ShareTweetSendShareShare

Latest from this Category

കൊല്‍ക്കത്ത സയന്‍സ് സിറ്റി ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച സംഘയാത്രയുടെ നൂറ് വര്‍ഷം: പുതിയ ചക്രവാളങ്ങള്‍ എന്ന പ്രഭാഷണ പരമ്പരയിലെ ചോദ്യങ്ങള്‍ക്ക് നല്കിയ ഉത്തരങ്ങളുടെ സംഗ്രഹം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

നടൻ ശ്രീനിവാസൻ അന്തരിച്ചു

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies