VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

അട്ടിമറി ഓര്‍മ്മിപ്പിച്ച് പാക് സേനാമേധാവി; മുട്ടുമടക്കി ഇമ്രാന്‍

നദീം അന്‍ജും ഐഎസ്‌ഐ മേധാവിയാകും

VSK Desk by VSK Desk
27 October, 2021
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: സേനാമേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ ഭീഷണിക്കു മുന്നില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക് ഭരണകൂടവും  മുട്ടുകുത്തി. ഐഎസ്‌ഐ മേധാവിയായി ലഫ്. ജനറല്‍ നദീം അന്‍ജും നവംബര്‍ 20ന് ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ഫായിസ് ഹമീദിന് പകരമാണിത്.  ഫായിസ് ഹമീദ് കോര്‍ കമാന്‍ഡിലേക്ക് മാറും.

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അഭിപ്രായം പരിഗണിക്കാതെ ഐഎസ്‌ഐ മേധാവിയെ നിയമിച്ച സേനാ മേധാവി ബജ്‌വയുടെ തീരുമാനം സൈന്യവും ഭരണകൂടവും തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചിരുന്നു. തീരുമാനം നടപ്പാകില്ലെന്നായിരുന്നു ഇമ്രാന്റെ വാദം. ഐഎസ്‌ഐ മേധാവിയെ നിയമിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കാണെന്ന് ചൂണ്ടിക്കാട്ടി പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവച്ചുകൊടുക്കാന്‍ ബജ്‌വ തയ്യാറായില്ല. ഭരണകൂടത്തിന്റെ എതിര്‍പ്പിനിടെ സേനാമേധാവി ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

മൂന്ന് സൈനിക അട്ടിമറികള്‍ നടന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഓര്‍മ്മിപ്പിച്ചാണ് ഭരണകൂടത്തെ ബജ്‌വ അടക്കിനിര്‍ത്തിയെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ സൈനികവൃത്തങ്ങള്‍ നിഷേധിച്ചു. ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്‍ജുമിനെ ഡയറക്ടര്‍ ജനറലായ നിയമിക്കുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് പാക് പിഎംഒയും അറിയിച്ചു.

പ്രതിരോധ മന്ത്രാലയം അയച്ച പുതിയ ചാര മേധാവിയുടെ പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി അഭിമുഖം നടത്തുന്നത് ഇതാദ്യമാണെന്ന് പാകിസ്ഥാന്‍ പത്രമായ ‘ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ വാദം ലോകത്തിന് മുന്നില്‍ ഇമ്രാന്റെ മുഖം വികൃതമാകാതിരിക്കാനുള്ളതെന്നാണ് വിലയിരുത്തല്‍.

മുന്‍ ഐഎസ്‌ഐ മേധാവി ലഫ്. ജനറല്‍ ഫായിസ് ഹമീദിനെ പെഷവാര്‍ കോര്‍ കമാന്‍ഡറായി നിയമിച്ച് ഒക്ടോബര്‍ ആറിനാണ് സൈന്യം ഉത്തരവിട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് അംഗീകാരം നല്‍കിയില്ല. ഇമ്രാന്റെ അടുപ്പക്കാരനായ ഫായിസ് ഹമീദാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായുള്ള സംഭാഷണത്തിന് ചുക്കാന്‍ പിടിച്ചത്. താലിബാന്‍ അനുകൂല നിലപാടുകളുകളുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ അപലപിക്കപ്പെട്ടപ്പോള്‍ ഹമീദ് കാബൂള്‍ സന്ദര്‍ശിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കിയിരുന്നു.

Share1TweetSendShareShare

Latest from this Category

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം: എബിവിപി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies