VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പൊതുസിവില്‍ നിയമം ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല: ഇന്ദ്രേഷ്‌കുമാര്‍

VSK Desk by VSK Desk
8 February, 2024
in ഭാരതം
ShareTweetSendTelegram

ജയ്പൂര്‍: രാജ്യത്തിന്റെ വികസനത്തിന് പൊതു സിവില്‍ നിയമം അനിവാര്യമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍. പൊതുസിവില്‍ കോഡ് ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല. എല്ലാവര്‍ക്കും തുല്യമായ നിയമങ്ങള്‍ ഉണ്ടാകണം. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതുകൊണ്ട് ഏതെങ്കിലും മതത്തിലോ ജാതിയിലോ ഉള്ള ആളുകളുടെ സ്വാതന്ത്ര്യം ഇല്ലാതാകില്ല. ഇത് സമത്വബോധം സൃഷ്ടിക്കും. വിവിധ മതങ്ങളും സമുദായങ്ങളും തമ്മില്‍ പരസ്പര ധാരണയും സൗഹാര്‍ദ്ദവും വര്‍ധിക്കും, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് രാജസ്ഥാന്‍ ഘടകം മാളവ്യ നഗറിലെ പാഥേയ ഭവന്‍ മഹര്‍ഷി നാരദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ”ഒരു രാജ്യം, ഒരു നിയമം” എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.

രാജ്യത്ത് എന്ത് നടപ്പാക്കിയാലും മുസ്ലീങ്ങള്‍ക്കെന്ത് സംഭവിക്കുമെന്ന ചോദ്യം ഉയരുന്നത് ഒരു പതിവായിരിക്കുകയാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഭാരതീയര്‍ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യമുയരാറില്ല. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ പ്രീണനം തുടരുന്നത്? മുസ്ലീം സമൂഹം ഭാരതീയരായി മാറിയില്ലെന്നാണോ ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇന്ദ്രേഷ് കുമാര്‍ ചോദിച്ചു. അതാണ് വാസ്തവമെങ്കില്‍ ആ വേര്‍തിരിവ് മാറണമെന്ന് അദ്ദേഹം പറഞ്ഞു.

നാല് തവണ വിവാഹം കഴിക്കാമെന്ന് ഇസ്ലാമിലെ എവിടെയും എഴുതി വച്ചിട്ടില്ല. അങ്ങനെയുണ്ടെന്ന് പറയുന്നവര്‍ കള്ളം പറയുകയാണ്.
ബ്രിട്ടീഷുകാര്‍ വിഭജനം ആഗ്രഹിച്ചു. മതത്തിന്റെ പേരില്‍ നേതാക്കള്‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഒരാള്‍ ഭാരതവും മറ്റൊരാള്‍ പാകിസ്ഥാനും നേടി. നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നിവര്‍ അംഗീകാരം ലഭിച്ചിരുന്നെങ്കില്‍ ഭാരതം വിഭജിക്കുമായിരുന്നില്ല. മുസ്ലീങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന ഈ ചോദ്യം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. എല്ലാവരെയും അംഗീകരിക്കുന്ന ഒരു രാജ്യവും ഭാരതമല്ലാതെ ലോകത്ത് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും ഇടം നല്‍കിയ ഒരേയൊരു രാജ്യമാണ് ഭാരതമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പൊതുസിവില്‍ നിയമം കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പരിപാടിയില്‍ സംസാരിച്ച രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ പറഞ്ഞു. ഇത് രാഷ്ട്രനിര്‍മ്മാണത്തെയും ദേശീയോദ്ഗ്രഥനത്തെയും ശക്തിപ്പെടുത്തും, അദ്ദേഹം പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies