VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വംശഹത്യക്ക് ശേഷവും അവര്‍ കൂട്ടക്കൊലകള്‍ തുടര്‍ന്നു: ഡോ.എന്‍. അസ്താന

വസ്തുതകള്‍ കശ്മീരി ഫയല്‍സിനേക്കാളും ഭയാനകം

VSK Desk by VSK Desk
18 March, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച പീഡനങ്ങള്‍ സിനിമയില്‍ വിവരിക്കാനാകാത്തതെന്ന് മുന്‍ ഐഫിഎസ് ഓഫീസര്‍ ഡോ.എന്‍.സി. അസ്താന.  1990 കളുടെ തുടക്കത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ ജോലി ചെയ്തതിന്റ അനുഭവത്തിലാണ് താനിത് പറയുന്നതെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ ഫയല്‍സ് കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ ഭയാനകമാണ് സത്യമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചുപോയ കുറച്ചുപേരൊഴികെ, ആ കാലഘട്ടത്തിലെ എന്റെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിന് കീഴിലുള്ളതായതുകൊണ്ട് എല്ലാ കാര്യങ്ങളും തുറന്നു പറയാനാകില്ല.

1990 ന് ശേഷം കശ്മീരി ഹിന്ദുക്കളുടെ വംശഹത്യ അവസാനിച്ചു എന്നത് ശരിയല്ല.  കൂട്ടക്കൊല തുടരുകയായിരുന്നു. 1990-ല്‍ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്ക്ക് ശേഷം താഴ്വരയില്‍ തുടര്‍ന്നുനടന്ന വലിയ കൂട്ടക്കൊലകളുടെ പട്ടികയും അസ്താന ഫേയ്‌സ്ബുക്കില്‍ രേഖപ്പെടുത്തി..

”അവര്‍ സുരക്ഷാസേനയ്‌ക്കെതിരെ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബന്ദുകളുടെയും പണിമുടക്കുകളുടെയും മറവില്‍ കലാപങ്ങള്‍ സംഘടിപ്പിച്ചു. ഇതര മതസ്ഥരെ കടന്നാക്രമിച്ചു. ഒരു ഫാര്‍മസിസ്റ്റിനും രണ്ട് അദ്ധ്യാപകര്‍ക്കും നേരെ അടുത്തകാലത്ത് നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായവ ആ കാലത്ത്  വ്യാപകമായിരുന്നു. 1998 ജനുവരിയിലെ വന്ധമ കൂട്ടക്കൊല, 2000 മാര്‍ച്ച് 20ലെ ഛത്തിസിംഗ്‌പോര കൂട്ടക്കൊല, 2000 ആഗസ്ത് 1 ല്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെ കൂട്ടക്കൊല, 2002 മാര്‍ച്ച് 30ന് ജമ്മുവിലെ രഘുനാഥ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം, 2002 ജൂലൈ 13ന് ഖാസിംനഗറില്‍ നടന്ന കൂട്ടക്കൊല, 2003 മാര്‍ച്ച് 23ന്റെ നന്ദിഗ്രാം കൂട്ടക്കൊല, 2006 ഏപ്രില്‍ 30ന്റെ ദോഡ കൂട്ടക്കൊല തുടങ്ങിയവയെല്ലാം വംശഹത്യകളുടെ തുടര്‍ച്ചയാണെന്ന് ഡോ അസ്താന പറഞ്ഞു.
പ്രശസ്ത ചരിത്രകാരന്‍ ഡോ. ആര്‍. സി. മജുംദാറിനെ ഉദ്ധരിച്ച് ഡോ. അസ്താന പറഞ്ഞു, ”സത്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്… ഒരു പ്രശ്‌നം പരിഹരിക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം അത് സൃഷ്ടിച്ച വസ്തുതകള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്, അല്ലാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല കെട്ടുകഥകളുടെ മണ്ണില്‍ പൂഴ്ത്തി അവയെ അവഗണിക്കരുത്

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies