VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്വർഗ്ഗീയ കതിരൂർ മനോജിന്‍റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് എട്ട് വയസ്സ്; നഷ്ടമായത് സംഘ പ്രസ്ഥാനങ്ങളുടെ നചികേതസ്: ആർ എസ് എസ്

VSK Desk by VSK Desk
1 September, 2022
in കേരളം
Share
Tweet
SendTelegram

കണ്ണൂർ: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ സിപിഎം ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്തിയിട്ട് എട്ട് വർഷം തികയുന്നു. 2014 സെപ്തംബർ 1നാണ് മനോജ് സിപി എമ്മുകാരാൽ കൊല്ലപ്പെടുന്നത്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ ഭാഗമായതിന്‍റെ പേരിൽ അരും കൊലയ്‌ക്ക് വിധിക്കപ്പെട്ട വീര ബലിദാനിയുടെ ഓർമ്മകൾക്ക് മുന്നിൽ നൂറു കണക്കിന് പ്രവർത്തകർ പുഷ്‌പാർച്ചന നടത്തി.

ആശയങ്ങൾ തോൽക്കാത്തിടത്താണ് ആയുധങ്ങൾക്ക് മൂർച്ച കുടുന്നത്. ഇടത് പാർട്ടി ഗ്രാമങ്ങൾ ദേശീയതയിലേക്ക് പരിണമിക്കുമ്പോൾ എല്ലാ കാലത്തും കത്തിമുനയിൽ പിടഞ്ഞ് വീഴുന്നത് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ കരുത്തരായ പ്രവർത്തകരായിരുന്നു. ജനിച്ച മണ്ണിൽ തല കുനിക്കാതെ ജീവിച്ചതിന്റെ പേരിൽ, വിശ്വസിച്ചു പോയ ആശയത്തിൽ പ്രവർത്തിച്ചതിന്‍റെ പേരിൽ പ്രാണൻ നഷ്ടപ്പെടുത്തേണ്ടി വന്ന വീര ബലിദാനിയാണ് സ്വർഗ്ഗീയ മനോജ്.

സഹപ്രവർത്തകർക്കൊപ്പം തലശ്ശേരിയിലേക്ക് യാത്ര ചെയ്യവേ സി പി എം ക്രിമിനൽ സംഘം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വാള് കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി പി എം കോട്ടകളിൽ ആർ എസ് എസ് പ്രവർത്തനം നടത്തുകയും ഏതു വെല്ലുവിളികളെയും നേരിട്ട് പ്രവർത്തകർക്ക് ആവേശമായി നിലകൊണ്ട മനോജ് കമ്യുണിസ്റ്റുകാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. നിരവധി വ്യാജ കേസുകൾ അദ്ദേഹത്തിന്‍റെ പേരിൽ ചുമത്തുകയും പല തവണ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പകയുടെ കണക്കുകൂട്ടലുകൾക്കൊടുവിൽ അദ്ദേഹത്തെ കമ്യുണിസ്റ്റ് കാപാലികർ വെട്ടി നുറുക്കുകയായിരുന്നു.

കതിരൂർ മനോജ് ഒരു നാടിന്‍റെ പ്രതീക്ഷയും ആവേശവുമായിരുന്നു. ഒരു വാക്ക് കൊണ്ട് നിർവ്വചിക്കാൻ കഴിയുന്നതല്ല അദ്ദേഹത്തിന്‍റെ മഹത്വം. മരണം കവർന്നെടുത്തത് സംഘത്തിന്‍റെ നചികേതസ്സിനെ ആയിരുന്നു എന്ന് പ്രാന്തപ്രചാരക് എസ് സുദർശൻ പറഞ്ഞു. നൂറുകണക്കിന് സംഘ പ്രവർത്തകർ പങ്കെടുത്ത സാംഖിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ നിരവധി സംഘ പരിവാർ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Share9
Tweet
SendShareShare

Latest from this Category

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies