VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അടിയന്തരവസ്ഥാ കാലഘട്ടത്തിൽ ജയിൽവാസം; കഴിവുറ്റ നേതൃഗുണവും പ്രവർത്തകരുടെ വിശ്വാസവും സ്നേഹവും ആർജ്ജിച്ച നേതാവ്: എസ്. സേതുമാധവൻ

VSK Desk by VSK Desk
13 September, 2023
in കേരളം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നേതൃഗുണവും പ്രവർത്തകരുടെ വിശ്വാസവും സ്നേഹവും ആർജ്ജിച്ച നേതാവായിരുന്നു പി പി മുകുന്ദനെന്ന് മുതിർന്ന ആർ എസ് എസ് പ്രചാരകൻ എസ് സേതുമാധവൻ. സംഘ കുടുംബത്തിൽ ജനിച്ച് സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ആർഎസ്എസ് പ്രവർത്തകനായി. ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃഗുണം മനസിലാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറ‍ഞ്ഞു. പി.പി മുകുന്ദന്റെ മരണത്തിൽ അനുസ്മരിച്ച് ജനം ടിവിയോട് സംസാരിക്കുകയായിരുന്നു സേതുമാധവൻ.

‘1966 മുതൽ 2007 വരെ സംഘത്തിന്റെ പ്രചാരകനായി ഏകദേശം 40 വർഷം പ്രവർത്തിച്ചിരുന്നു. 1965-ൽ ആയിരുന്നു ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്തത്. കാലടിയിൽ ശ്രീ നാഷണൽ ആശ്രമത്തിൽ നടന്ന സംഘ ശിക്ഷാ വർ​ഗിൽ ശിക്ഷാർത്ഥി ആയിട്ട് അദ്ദേഹം വന്നിരുന്നു. അത് കഴിഞ്ഞ് 1966-ൽ അദ്ദേഹം പ്രചാരകനായി, 1967-ലായിരുന്നു ചെങ്ങന്നൂർ കേന്ദ്രമാക്കി താലൂക്ക് പ്രചാരകനായി മുകുന്ദൻ പ്രചാരകനായി ആരംഭിക്കുന്നത്. അന്ന് മുതൽ 2007 വരെയുള്ള കാലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് സഹപ്രവർത്തകരായി പ്രവർത്തിച്ചിരുന്നു.

ചെങ്ങന്നൂരിലും ആലുവയിലും താലൂക്ക് പ്രചാരകനായും തൃശൂരിൽ ജില്ലാ പ്രചാരകനായും കോഴിക്കോട് തിരുവനന്തപുരം ഭാ​ഗങ്ങളിൽ വിഭാ​ഗ് പ്രചാരകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അതിന് ശേഷം രണ്ട് മൂന്ന് വർഷങ്ങളിൽ കേരളത്തിന്റെ പ്രാന്തസമ്പർക്ക പ്രമുഖ് എന്ന നിലയിൽ കേരളം മുഴുവൻ യാത്ര ചെയ്ത് പ്രവർത്തിച്ചിരുന്നു.

ഇതിന് ശേഷമാണ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനത്തിനായി അദ്ദേഹം പോയത്. ബിജെപിയുടെ കേരളാ സംസ്ഥാന കാര്യദർശി ആയും അവസാന രണ്ട് വർഷം ക്ഷേത്രീയ കാര്യദർശി ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഒരു തരത്തിൽ അദ്ദേഹം പ്രവർത്തിച്ച എല്ലാ ഇടങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വ ​ഗുണം, എല്ലാവരുമായും ബന്ധം സ്ഥാപിക്കാനുള്ള വിശേഷ​ഗുണവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആലുവയിൽ പ്രവർത്തിക്കുന്ന സമയത്ത് പ്രക്ഷോഭ സമരങ്ങളിലെല്ലാം ജനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

അതുപോലെ, നിരവധി സാമൂഹ്യ വിഷയങ്ങളിലും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അടിയന്തരവസ്ഥാ കാലഘട്ടത്തിൽ ജയിൽവാസം അനുഭവിച്ചിരുന്നു. 2007 ൽ പ്രചാരക സ്ഥാനത്ത് നിന്നും വിരമിച്ച് കുടുംബവുമായി താമസം ആരംഭിച്ചു. കഴിവുള്ള നേതൃത്വ ​ഗുണമുള്ള കാര്യകർത്താവായിരുന്നു മുകുന്ദൻ.’- എസ് സേതുമാധവൻ പറഞ്ഞു.

Share5TweetSendShareShare

Latest from this Category

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

കേരള നവോത്ഥാനത്തെ യാഥാർത്ഥ്യ ബോധത്തോടെ വിശകലനം ചെയ്തു പൊതു മണ്ഡലത്തിൽ അവതരിപ്പിച്ചത് പി പരമേശ്വർജി ആണ് : വി. മഹേഷ്‌

തപസ്യ സുവർണ ജൂബിലി 15ന് തൃശൂരിൽ; നാല് ദിവസം നാടോകത്സവം, കലാസാധക സംഗമം

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ: സംസ്ഥാനങ്ങൾക്ക് ഉത്തരവ്

കേരള നവോത്ഥാനത്തെ യാഥാർത്ഥ്യ ബോധത്തോടെ വിശകലനം ചെയ്തു പൊതു മണ്ഡലത്തിൽ അവതരിപ്പിച്ചത് പി പരമേശ്വർജി ആണ് : വി. മഹേഷ്‌

ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കോഴിക്കോട്ട് 'പ്രേരണ' പരിപാടിയില്‍ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി   സംവദിക്കുന്നു.

രാഷ്ട്രീയ രംഗം കുറ്റമറ്റതാകാന്‍ വ്യക്തിഗുണമുള്ളവര്‍ കടന്നുവരണം: ദത്താത്രേയ ഹൊസബാളെ

രാഷ്ട്രനിര്‍മ്മാണത്തിന്റെ ചുമതല യുവസമൂഹം ഏറ്റെടുക്കണം: ഡോ. കൃഷ്ണ ഗോപാല്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies