VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ജന്മഭൂമി ചരിത്രം വായിക്കാം- 7

VSK Desk by VSK Desk
23 March, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

അടിയന്തരാവസ്ഥ

1975 ജൂണ്‍ 25-ാം തീയതി അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, കോണ്‍ഗ്രസിലെ ഇന്ദിരാവിരുദ്ധ വിഭാഗക്കാരെയും രാജ്യവ്യാപകമായി തടങ്കലിലാക്കിയ ഇന്ദിരാഗാന്ധി, പത്രങ്ങളുടെ മേല്‍ കര്‍ക്കശമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഒരാഴ്ചകൂടി ജന്മഭൂമി പുറത്തിറങ്ങി.

1975 ജൂലൈ രണ്ടാം തീയതി രാത്രിയില്‍ പത്രമോഫീസും പ്രസ്സും പോലീസ് റെയ്ഡു ചെയ്തു. അവിടെയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയടക്കം അറസ്റ്റു ചെയ്യപ്പെട്ടവരെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലിലടച്ചു. പില്‍ക്കാലത്ത് മുഖ്യപത്രാധിപരായിരുന്ന പി. നാരായണന്‍, കണ്ണൂര്‍ റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍ തുടങ്ങിയവര്‍ അന്ന് ജയിലില്‍ കിടന്നവരാണ്.

ജന്മഭൂമിയുടെ മേല്‍ നിയമനടപടികളൊന്നുമുണ്ടായില്ലെങ്കിലും പത്രം തുടര്‍ന്ന് നടത്താവുന്ന അന്തരീക്ഷമുണ്ടായിരുന്നില്ല. ഓഫീസില്‍ കുറേ ആഴ്ചക്കാലം പോലീസ് കാവലുണ്ടായിരുന്നു. പിന്നീട് അത് പിന്‍വലിച്ചു. പത്രം പ്രസിദ്ധീകരിക്കാന്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ കാത്തിരിക്കുകയല്ലാതെ, മാര്‍ഗമില്ലെന്നുറപ്പായി.

1977-ലെ പൊതുതെരഞ്ഞെടുപ്പോടെ അന്തരീക്ഷമാകെ മാറി. ജനസംഘവും ഘടകമായ ജനതാമന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലേറി. ഈ സാഹചര്യത്തില്‍ പത്രം പുനരാരംഭിക്കണമെന്ന ആശയം വീണ്ടും നാമ്പെടുത്തു. പ്രസിദ്ധീകരണം എറണാകുളത്തുനിന്നാകണമെന്ന് പൊതുവെ അഭിപ്രായമുണ്ടായി. രാഷ്ട്രീയ സംഭവങ്ങളുടെ സിരാകേന്ദ്രം അന്ന് എറണാകുളമായിരുന്നു. മൂലധനം സ്വരൂപിക്കാന്‍ വ്യാപകമായ ശ്രമം നടന്നു, പ്രോത്സാഹജനകമായിരുന്നു.
(തുടരും)

https://youtu.be/ve4IznOC0aI

Tags: janmabhumihistory
Share1TweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies