VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്വർ​ഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർ​ഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും; ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യം: നുസ്രത്ത് ജഹാൻ

VSK Desk by VSK Desk
18 July, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിച്ച സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്ത സിപിഎം നിലപാടിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. നവോത്ഥാനം പറയുന്ന സിപിഎം എന്ന് മുതലാണ് നവോത്ഥാനം മറന്ന്, മാർക്‌സിസത്തെ മാറ്റി എഴുതി, ഇഎംസിനെ തള്ളിപ്പറയാൻ തുടങ്ങിയതെന്ന് ജനം ടിവിയുടെ ചർച്ചയിൽ നുസ്രത്ത് ജഹാൻ ചോദിച്ചു. സിപിഎമ്മിന്റെ മാറ്റം വല്ലാത്തൊരു വിസ്മയമാണ്. ശബ്ദിക്കുന്ന പെണ്ണുങ്ങളുടെ വായ മൂടാനുള്ള ശ്രമമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഭർത്താവ് മൊഴി ചൊല്ലി പോയ ഒരു പെണ്ണിന് എന്തൊക്കെയാണ് സഹിക്കേണ്ടി വരുന്നതെന്ന് ആർക്കെങ്കിലും അറിയുമോ. മൊഴി ചൊല്ലിയ ആൾക്കെതിരെ കേസ് കൊടുത്താൽ കുട്ടികൾക്ക് ചിലവ് കൊടുക്കുന്നതടക്കം നിർത്തുന്നവർ ഇന്ന് കേരളത്തിലുണ്ട്.

മുസ്ലീം സ്ത്രീകളുടെ ദുരിതം തുറന്നു കാണിക്കുന്ന നൂറ് കണക്കിന് കേസുകൾ എനിക്കറിയാം. മതത്തിന്റെ പേര് പറഞ്ഞ് കേസുകൾ പരി​ഗണിക്കാൻ പോലീസ് പോലും മടിക്കുന്നു. വോട്ടിനു വേണ്ടി മുസ്ലീം സ്ത്രീകളെ അടിച്ചൊതുക്കാമെന്ന് കരുതേണ്ട. അതിന് പിന്തുണ കൊടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് തീരെ യോജിച്ചതല്ല. മുസ്ലീം സ്ത്രീകൾക്ക് നീതി വേണം. വിവാഹം കഴിച്ചിട്ട് ഉപേക്ഷിച്ചിട്ട് പോകുന്ന കുട്ടികൾക്ക് ജീവനാംശം ലഭിക്കണം. ബഹുഭാര്യത്വം നിർത്തലാക്കണം. സെമിനാർ എന്നത് കൂട്ടായ ചർച്ചയാണ്. സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതെ ചർച്ച വെയ്‌ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നത്. വിവാഹ മോചനം, സ്വത്തവകാശം, മുത്തലാഖ്, ബഹുഭാര്യത്വം എന്നീ വിഷയങ്ങളിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണം. ബഹുഭാര്യത്വമൊക്കെ അംഗീകരിച്ചു കൊടുക്കാനാണോ സിപിഎമ്മിന്റെ പ്ലാൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പമുള്ള സ്ത്രീകളെ പോലും സിപിഎം സദസ്സിൽ ഇരുത്തിയില്ല. നവോത്ഥാനം പറയുന്ന പാർട്ടി എന്തുക്കൊണ്ടാണ് സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്തത്.

ശരിയത്ത് നിയമം കൊണ്ട് മുസ്ലീം സ്ത്രീകളെ അടിച്ചമർത്താം എന്ന് വിചാരിക്കേണ്ട. ശബ്ദിച്ചാൽ ഇസ്ലാമിന് പുറത്താകുമോ എന്ന പേടിയാണ് മുസ്ലീം സ്ത്രീകൾക്കുള്ളത്. ഒരുപാട് കാര്യം സ്ത്രീകൾക്ക് പറയാനുണ്ട്. പക്ഷെ, അവരെയെല്ലാം അകത്ത് പൂട്ടി വെച്ചിരിക്കുകയാണ്. ഞാൻ സംസാരിക്കുന്നത് മുസ്ലീം സ്ത്രീകൾക്ക് വേണ്ടിയാണ്. മുസ്ലീം സ്ത്രീകൾക്ക് എന്ത് നീതിയാണ് ലഭിക്കുന്നത്. മുസ്ലീം പണ്ഡിതന്മാർ പറയുന്നതല്ല കേൾക്കണ്ടത്. അവനവൻ തന്നെ സംസാരിക്കണം. മുസ്ലീം സ്ത്രീകൾ ഇതിനെതിരെ ശബ്ദിക്കണം. പർദ്ദ ഇട്ടവരെ കൊണ്ടുവന്ന് ഐക്യം കാണിച്ച സിപിഎം എന്തുകൊണ്ടാണ് സെമിനാർ നടന്ന വേദിയിൽ ഒരു സ്ത്രീയെ കൊണ്ടുവരാഞ്ഞത്. സമസ്തയെ പേടിച്ചാണോ സിപിഎം ഈ നിലപാട് സ്വീകരിച്ചത്. സ്വർ​ഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർ​ഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും. അതാണ് സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത്- എന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.

Share16TweetSendShareShare

Latest from this Category

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies