VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മണിപ്പൂരിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തെ മതങ്ങൾ തമ്മിലുള്ള കലാപമായി ചിലർ പ്രചരിപ്പിക്കുകയാണെന്ന് ഡോ. എൻ ആർ മധു

VSK Desk by VSK Desk
22 July, 2023
in കേരളം
ShareTweetSendTelegram

ചെങ്ങന്നൂര്‍: മണിപ്പൂരിൽ സംവരണത്തെ ചൊല്ലി ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തെ മതങ്ങള്‍ തമ്മിലുള്ള കലാപമായി ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് ആർ എസ് എസ് പ്രാന്ത കാര്യകാരി സദസ്യൻ ഡോ. എൻ ആർ മധു. വിചാരവേദി ചെങ്ങന്നൂർ സംഘടിപ്പിച്ച ചർച്ചാ സായാഹ്നത്തിൽ മണിപൂരിന്റെ നേരുകൾ എന്ന വിഷയത്തിൽ സംസാരികുകയായിരുന്നു അദ്ദേഹം.

കോടതി നിര്‍ദ്ദേശിച്ച സംവരണ സംവിധാനം നടപ്പാക്കിയാല്‍ തങ്ങള്‍ക്ക് സംസ്ഥാനത്തുള്ള മേധാവിത്വം നഷ്ടപ്പെടുമെന്നുള്ള ഭീതിയാണ് കലാപത്തിന്റെ മൂലകാരണം. സംഘര്‍ഷത്തിന് പിന്നില്‍ ആഗോള ഭീകരവാദ സംഘടനകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കലാപകാരികള്‍ക്ക് എവിടെ നിന്നുമാണ് അത്യാധുനിക ആയുധങ്ങള്‍ ലഭിക്കുന്നത്, ഇത്രയും നാള്‍ കലാപം മുന്നോട്ടു കൊണ്ടു പോകാനുള്ള പണം എവിടെ നിന്നും ലഭിക്കുന്നു, ഇത്രയധികം യുവാക്കളെ കലാപസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നീ കാര്യങ്ങളില്‍ അന്വേഷണം നടന്നാലേ യഥാര്‍ഥ സത്യം വെളിപ്പെടൂ. യഥാര്‍ഥത്തില്‍ നടക്കുന്നതിനെ സംബന്ധിച്ച് പറയേണ്ടതിനു പകരം ഏകപക്ഷീയമായ റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങളടക്കം പുറത്തു വിടുന്നത്. പള്ളികള്‍ കൂട്ടമായി ആക്രമിക്കപ്പെടുന്നു, തച്ചുതകര്‍ക്കപ്പെടുന്നു എന്നു പ്രചരിപ്പിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. അതേസമയം കലാപത്തില്‍ തകര്‍ക്കപ്പെട്ട നൂറുകണക്കിന് ക്ഷേത്രങ്ങളുടെ വിവരം മറച്ചുവെക്കുകയും ചെയ്യുന്നു. പരസ്പരം ആക്രമിക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. കലാപം മതപരമല്ല, ഗോത്രങ്ങള്‍ തമ്മിലാണെന്ന് ഇതിലൂടെ മനസിലാക്കാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മണിപ്പൂര്‍ ഒരിക്കലും ശാന്തമായിരുന്നില്ല. സായുധസേനകള്‍ക്ക് അവിടെ പ്രത്യേക അധികാരം നല്‍കുന്ന നിയമം അതുകൊണ്ടാണ് അവിടെ നിലവിലുണ്ടായിരുന്നത്. എന്നാല്‍ നിയമത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു വരികയും പിന്നീട് അത് എടുത്തു കളയുകയുമായിരുന്നു. സൈന്യത്തിന് സംസ്ഥാനത്ത് ഇടപെടാന്‍ ധാരാളം പരിമിതികളുണ്ട്. കലാപകാരികള്‍ക്കെതിരെ സൈന്യം ആയുധമെടുത്താല്‍ ധാരാളം പേര്‍ കൊല്ലപ്പെടും. കലാപത്തിന് തിരികൊളുത്തിയവര്‍ക്കും അതാണ് ആവശ്യമെന്നും മധു പറഞ്ഞു.

ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ് അധ്യഷനായി. വി യു അഭിഷേക്, എസ് അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Share3TweetSendShareShare

Latest from this Category

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies