VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മയൂര്‍ഭഞ്ജിന് ആവേശമായി സന്താള്‍ സാഹിത്യോത്സവം

VSK Desk by VSK Desk
21 November, 2023
in ഭാരതം
ShareTweetSendTelegram

ഭുവനേശ്വര്‍: സന്താള്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രൗഢി വിളിച്ചോതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമസന്ദര്‍ശനം നല്കിയ ഉണര്‍വിലാണ്. രാഷ്ട്രപതിയുടെ ജന്മനാടായ മയൂര്‍ഭഞ്ജ് സന്താള്‍ എഴുത്തുകാരുടെ സംഗമത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വേദിയായത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഗോത്രവര്‍ഗധീരരുടെ സമരഗാനങ്ങള്‍ സ്വന്തം ഭാഷയില്‍ മുഴങ്ങിയ ദിവസങ്ങളായിരുന്നു അത്. അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഭരണഘടനയില്‍ ഔദ്യോഗിക ഭാഷയായി എട്ടാം ഷെഡ്യൂളില്‍ സന്താളി ഭാഷയെ ചേര്‍ത്തത്. അതിനുശേഷം സന്താളിയുടെ ഉപയോഗം സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ അതിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് ബാരിപാഡയില്‍ അഖില ഭാരത സന്താലി റൈറ്റേഴ്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും സാഹിത്യോത്സവവും ഉദ്ഘാടനം ചെയ്ത് ദ്രൗപദി മുര്‍മു പറഞ്ഞു.

പണ്ഡിറ്റ് രഘുനാഥ് മുര്‍മുവിനെപ്പോലുള്ളവര്‍ ഭാഷയുടെ പുരോഗതിക്ക് വഴികാട്ടികളാണ്. അദ്ദേഹം ഒല്‍ചിക്കി ലിപി കണ്ടുപിടിക്കുന്നതുവരെ സന്താലി സാഹിത്യത്തിന്റെ ഭൂരിഭാഗവും വാമൊഴിയായിരുന്നു. ബിധു ചന്ദന്‍, ഖേര്‍വാള്‍ ബിര്‍, ദരേഗെ ധന്’, ‘സിദോ-കന്‍ഹു-സന്താല്‍ ഹൂല്‍’ തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം ഭാഷയെ സമ്പന്നമാക്കി. സന്താള്‍ എഴുത്തുകാരായ ദമയന്തി ബസ്രയെയും കാളിപാദ സരണിനെയും പദ്മശ്രീ നല്കി ആദരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും അത് സന്താള്‍ ഗോത്രത്തെ കൂടുതല്‍ അഭിമാനത്തിലേക്കുയര്‍ത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.

ഖേര്‍വാള്‍ സരണ്‍ എന്നറിയപ്പെടുന്ന ദമയന്തി ബെസ്ര, കാളി പാദ സരണ്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും യഥാക്രമം 2020, 2022 വര്‍ഷങ്ങളില്‍ പത്മശ്രീ നല്‍കി ആദരിക്കപ്പെട്ടുവെന്നത് അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു.
ഗോത്ര സമൂഹത്തിന്റെ ജീവിത മൂല്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയുന്ന തരത്തില്‍ എഴുതാന്‍ സന്താളി എഴുത്തുകാര്‍ തയാറാകണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.

മയൂര്‍ഭഞ്ജിലെ കുലിയാനയില്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം എഴുന്നൂറിലധികം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുന്നത് സന്തോഷകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

Share3TweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies