VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ജഗന്നാഥ ലഹരി..

Anand Sankar by Anand Sankar
21 June, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

ലോകപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിച്ചു. ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് രഥയാത്ര. ജഗന്നാഥൻ , സഹോദരൻ ബലഭദ്രൻ, സഹോദരി സുഭദ്ര ദേവി എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥങ്ങളും അവയെ വടത്തിനാൽ വലിച്ചു കൊണ്ടുപോകുന്ന കാഴ്ചകളാണ് പ്രത്യേകതകൾ.എല്ലാ വർഷവും രഥയാത്രയ്ക്കുവേണ്ടി പ്രത്യേകം രഥങ്ങൾ ഉണ്ടാക്കുന്നുണ്ട്. പുരിയിലെ ജനങ്ങൾ തന്നെ പറയുന്നത് ഞങ്ങൾക്ക് പന്ത്രണ്ട് മാസങ്ങളും പതിമൂന്ന് ഉത്സവങ്ങളുമാണ് ഉള്ളതെന്ന്. രഥയാത്രയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ഭക്തർക്ക് വിശ്രമിക്കാൻ വേണ്ടിയുള്ള പ്രത്യേക സ്ഥലങ്ങളും അതികം ടിക്കറ്റ് കൗണ്ടറുകളും മെബൈൽ ടിക്കറ്റ് കൗണ്ടറുകളുമുൾപ്പെടെ അനേകം സൗകര്യങ്ങൾ തുടങ്ങി അധികചൂടായതിനാൽ തന്നെ വഴിയിൽ വരുന്ന ഭക്തജനങ്ങളുടെ മുകളിൽ വെള്ളം സ്പ്രേ ചെയ്യാൻ തുടങ്ങി ധാരാളം കഴിക്കാനും കുടിക്കാനുമുൾപ്പെടെ ധാരാളം സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്.ഉത്സവാഘോഷത്തിന്‍റെ ഭാഗമാകാന്‍ എത്തിയ ലക്ഷക്കണക്കിന് ഭക്തരെ നിരാശരാക്കാതിരിക്കാൻ ഗവൺമെന്റ് ധാരാളം സന്നധസംഘടനകളുടെ സേവനങ്ങൾ ഇവിടെ നിയന്ത്രിക്കാതെ അവരെ ചേർത്ത് പ്രവർത്തിക്കുന്നത് പ്രശംസനീയമാണ്. RSS ഉം സ്സ്കൗട്ട്,NCC,Redcross തുടങ്ങി മറ്റേനകം സംഘനകൾ ഇതിന്റെ ഭാഗമായത് കാണാൻ കഴിയും.

ഒഡിഷയിലെ തീരദേശനഗരമായ പുരിയിൽ സ്ഥിതി ചെയ്യുന്ന പുരി ജഗന്നാഥക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ഉത്സവമാണ് രഥോൽസവം അഥവാ ജഗന്നാഥോൽസവം, ഏതാണ്ട് 8 മുതൽ 10 ലക്ഷത്തോളം പേർ ആളുകൾ ഇവിടെയെത്തി ഈ ഉൽസവത്തിൽ പങ്കെടുക്കുന്നു. ആഷാഢമാസത്തിലാണ്‌ (ജൂൺ ജൂലൈ മാസങ്ങളിൽ) രഥോൽസവം നടക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളൂം സന്യാസികളും ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നു. ഈ ഉൽസവത്തിന്റെ പ്രധാന‍ ചടങ്ങാണ്‌‌ രഥയാത്ര. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തിൽ നിന്ന് ഏതാണ്‌ രണ്ടൂ മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്ക് ശേഷം ഈ വിഗ്രഹങ്ങൾ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടു വരും.

ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഒരു ചടങ്ങാണ്‌ ഈ രഥയാത്ര ആഘോഷം. ഏതാണ്ട് 50 അടി ഉയരവും, 35 അടി വശവുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ്‌ കൃഷ്ണവിഗ്രഹം കൊണ്ടൂ പോകുന്ന രഥത്തിനുള്ളത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തും 7 അടി വ്യാസം കാണും. ആയിരക്കണക്കിന്‌ പേർ ഈ വൻരഥങ്ങളെ തള്ളുകയും ഇതിനു മുമ്പിൽ ബന്ധിച്ചിരിക്കുന്ന കയറുകൾ വലിക്കുന്നതിനായി മൽസരിക്കുകയും ചെയ്യുന്നു. ഈ രണ്ടു മൈൽ ദൂരം യാത്രക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. ജഗന്നാഥനെ ഭക്താധരപൂർവം രഥം വലിക്കുന്നവരെയും രഥം പോകുന്ന വഴിയിൽ നെയ്യ് വിളക്കുകൾ കത്തിക്കുകയും വരുന്ന വഴിയെ നിറകണ്ണുകളോടെ നമസ്കരിക്കുകയും ഭജനകൾ വാദ്യങ്ങൾ സേവനങ്ങൾ തുടങ്ങി ധാരാളം കാഴ്ചകൾ അടങ്ങുന്ന രഥയാത്ര പുരിയിലെയും മറ്റു സമീപസംസ്ഥാനങ്ങളിലെയൂം ഭക്തർക്ക് വികാരമാണ്.

2024 ലെ രഥയാത്ര ജൂലൈ 7,8 തീയതികളിലാണ് നടത്തപ്പെടുന്നത്.

Share11TweetSendShareShare

Latest from this Category

പരമേശ്വര്‍ജി : പ്രത്യാക്രമണത്തിന്റെ വിരാടരൂപം

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

കരുതലിന്റെ കരമാകും സക്ഷമ

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ: സംസ്ഥാനങ്ങൾക്ക് ഉത്തരവ്

കേരള നവോത്ഥാനത്തെ യാഥാർത്ഥ്യ ബോധത്തോടെ വിശകലനം ചെയ്തു പൊതു മണ്ഡലത്തിൽ അവതരിപ്പിച്ചത് പി പരമേശ്വർജി ആണ് : വി. മഹേഷ്‌

ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കോഴിക്കോട്ട് 'പ്രേരണ' പരിപാടിയില്‍ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി   സംവദിക്കുന്നു.

രാഷ്ട്രീയ രംഗം കുറ്റമറ്റതാകാന്‍ വ്യക്തിഗുണമുള്ളവര്‍ കടന്നുവരണം: ദത്താത്രേയ ഹൊസബാളെ

രാഷ്ട്രനിര്‍മ്മാണത്തിന്റെ ചുമതല യുവസമൂഹം ഏറ്റെടുക്കണം: ഡോ. കൃഷ്ണ ഗോപാല്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies