VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ലക്ഷ്യം സൂര്യതപസ്വികളാകാനുള്ള ആഹ്വാനം: സര്‍സംഘചാലക്

സൂര്യനമസ്‌കാര യജ്ഞത്തിന് സമാപനം

VSK Desk by VSK Desk
7 February, 2022
in വാര്‍ത്ത
ShareTweetSendTelegram

നാഗ്പൂര്‍: സൂര്യസമാനമായ തപസ്സിന്റെ ഉടമകളാകാന്‍ നിത്യേനയുള്ള സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. വിഷ്ണുവിനെ പൂജിച്ച് വിഷ്ണുവായി തീരുകയെന്നതുപോലെയാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയില്‍ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൂര്യനമസ്‌കാര യജ്ഞത്തിന്റെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെമ്പാടും ഒരേ സമയത്ത് കോടിക്കണക്കിനാളുകളാണ് ഇന്നലെ സൂര്യനമസ്‌കാര യജ്ഞത്തില്‍ പങ്കാളികളായത്.

സ്വത്വ തപസ്സാണ് സൂര്യന്‍ നടത്തുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു. ലോകത്തെയാകെ കര്‍മ്മശീലരാക്കുന്ന തപസ്സ്. ഒറ്റച്ചക്രമുള്ള തേരിലാണ് സൂര്യഭഗവാന്‍ ഈ തപസ് നിത്യേന നടത്തുന്നത്. ഏഴാണ് കുതിരകള്‍. തേരാളിയാകട്ടെ കൈകാലുകളില്ലാത്ത ആളും. പ്രപഞ്ചത്തെയാകെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന മഹാതപസ് നിത്യന ചെയ്യുന്നതാണ് സൂര്യഭഗവാന്റെ മഹത്വം. സൂര്യനമസ്‌കാരം ഭാരതത്തിന്റെ സ്വഭാവമാണ്. ഭാസില്‍(പ്രകാശത്തില്‍) ചരിക്കുന്നവരാണ് ഭാരതീയരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രഥസപ്തമിയില്‍ സൂര്യനമസ്‌കാരയജ്ഞത്തെ നിമിത്തമാക്കി നിശ്ചിത കാലയളവില്‍ ഒരേ സമയത്ത് ഇത്രയധികം ആളുകള്‍ ഒരേ കാര്യം ചെയ്യുന്നുവെന്നത് ലോക റിക്കാര്‍ഡായേക്കാം. സത്യത്തിലേക്കും മോക്ഷത്തിലേക്കുമുള്ള കവാടം ഇതുവഴി തുറക്കുമെന്നത് വാസ്തവമാണ്. എന്നാല്‍ അത് ഒരിക്കല്‍ ചെയ്ത് ഉപേക്ഷിക്കാനുള്ളതല്ല. എല്ലാ ദിവസവും കൃത്യതയോടെ നിയമിത രൂപത്തില്‍ ചെയ്യേണ്ട യജ്ഞമാണത്.

സൂര്യനമസ്‌കാരയജ്ഞത്തെക്കുറിച്ച് പരിഹാസങ്ങള്‍ ചൊരിയുന്നവരുണ്ടാകും. അത് ആര് പരിഗണിക്കാനാണ്. നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്ത് തന്നെ മുന്നോട്ടുപോകണം. പശുക്കിടാവിനെ തോളിലേറ്റ പോയ ആളോട് മോഷ്ടാക്കള്‍ പല തവണ അത് നായ്ക്കുട്ടിയാണെന്ന് പറഞ്ഞപ്പോല്‍ അദ്ദേഹം സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാതെ അതിനെ ഉപേക്ഷിച്ചുപോയി. ധാരണകളില്‍ ഉറച്ചുനില്‍ക്കാത്തവര്‍ക്ക് അങ്ങനെ സംഭവിക്കും. സുഭാഷിതത്തില്‍ പറയും പോലും ധീരന്മാര്‍ ഇത്തരം പ്രചരണങ്ങളെ വകവയ്ക്കില്ല. നിന്ദിക്കട്ടെ, സ്തുതിക്കട്ടെ, സമ്പത്ത് വരട്ടെ, ഇല്ലാതാകട്ടെ, മരണം ഈ നിമിഷമോ യുഗങ്ങള്‍ക്ക് ശേഷമോ വരട്ടെ ന്യായത്തിന്റെ പാതയില്‍ നിന്ന് ധീരന്‍ വ്യതിചലിക്കില്ലെന്ന ആ സുഭാഷിതത്തിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ബാബാ രാംദേവ്, ആചാര്യ ഗോവിന്ദദേവ് ഗിരി തുടങ്ങിയവരും അനുഗ്രഹഭാഷണങ്ങള്‍ നടത്തി.

Share19TweetSendShareShare

Latest from this Category

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

കൊല്‍ക്കത്ത സയന്‍സ് സിറ്റി ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച സംഘയാത്രയുടെ നൂറ് വര്‍ഷം: പുതിയ ചക്രവാളങ്ങള്‍ എന്ന പ്രഭാഷണ പരമ്പരയിലെ ചോദ്യങ്ങള്‍ക്ക് നല്കിയ ഉത്തരങ്ങളുടെ സംഗ്രഹം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies