VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ലക്ഷ്യം സൂര്യതപസ്വികളാകാനുള്ള ആഹ്വാനം: സര്‍സംഘചാലക്

സൂര്യനമസ്‌കാര യജ്ഞത്തിന് സമാപനം

VSK Desk by VSK Desk
7 February, 2022
in വാര്‍ത്ത
ShareTweetSendTelegram

നാഗ്പൂര്‍: സൂര്യസമാനമായ തപസ്സിന്റെ ഉടമകളാകാന്‍ നിത്യേനയുള്ള സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. വിഷ്ണുവിനെ പൂജിച്ച് വിഷ്ണുവായി തീരുകയെന്നതുപോലെയാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയില്‍ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൂര്യനമസ്‌കാര യജ്ഞത്തിന്റെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെമ്പാടും ഒരേ സമയത്ത് കോടിക്കണക്കിനാളുകളാണ് ഇന്നലെ സൂര്യനമസ്‌കാര യജ്ഞത്തില്‍ പങ്കാളികളായത്.

സ്വത്വ തപസ്സാണ് സൂര്യന്‍ നടത്തുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു. ലോകത്തെയാകെ കര്‍മ്മശീലരാക്കുന്ന തപസ്സ്. ഒറ്റച്ചക്രമുള്ള തേരിലാണ് സൂര്യഭഗവാന്‍ ഈ തപസ് നിത്യേന നടത്തുന്നത്. ഏഴാണ് കുതിരകള്‍. തേരാളിയാകട്ടെ കൈകാലുകളില്ലാത്ത ആളും. പ്രപഞ്ചത്തെയാകെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന മഹാതപസ് നിത്യന ചെയ്യുന്നതാണ് സൂര്യഭഗവാന്റെ മഹത്വം. സൂര്യനമസ്‌കാരം ഭാരതത്തിന്റെ സ്വഭാവമാണ്. ഭാസില്‍(പ്രകാശത്തില്‍) ചരിക്കുന്നവരാണ് ഭാരതീയരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രഥസപ്തമിയില്‍ സൂര്യനമസ്‌കാരയജ്ഞത്തെ നിമിത്തമാക്കി നിശ്ചിത കാലയളവില്‍ ഒരേ സമയത്ത് ഇത്രയധികം ആളുകള്‍ ഒരേ കാര്യം ചെയ്യുന്നുവെന്നത് ലോക റിക്കാര്‍ഡായേക്കാം. സത്യത്തിലേക്കും മോക്ഷത്തിലേക്കുമുള്ള കവാടം ഇതുവഴി തുറക്കുമെന്നത് വാസ്തവമാണ്. എന്നാല്‍ അത് ഒരിക്കല്‍ ചെയ്ത് ഉപേക്ഷിക്കാനുള്ളതല്ല. എല്ലാ ദിവസവും കൃത്യതയോടെ നിയമിത രൂപത്തില്‍ ചെയ്യേണ്ട യജ്ഞമാണത്.

സൂര്യനമസ്‌കാരയജ്ഞത്തെക്കുറിച്ച് പരിഹാസങ്ങള്‍ ചൊരിയുന്നവരുണ്ടാകും. അത് ആര് പരിഗണിക്കാനാണ്. നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്ത് തന്നെ മുന്നോട്ടുപോകണം. പശുക്കിടാവിനെ തോളിലേറ്റ പോയ ആളോട് മോഷ്ടാക്കള്‍ പല തവണ അത് നായ്ക്കുട്ടിയാണെന്ന് പറഞ്ഞപ്പോല്‍ അദ്ദേഹം സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാതെ അതിനെ ഉപേക്ഷിച്ചുപോയി. ധാരണകളില്‍ ഉറച്ചുനില്‍ക്കാത്തവര്‍ക്ക് അങ്ങനെ സംഭവിക്കും. സുഭാഷിതത്തില്‍ പറയും പോലും ധീരന്മാര്‍ ഇത്തരം പ്രചരണങ്ങളെ വകവയ്ക്കില്ല. നിന്ദിക്കട്ടെ, സ്തുതിക്കട്ടെ, സമ്പത്ത് വരട്ടെ, ഇല്ലാതാകട്ടെ, മരണം ഈ നിമിഷമോ യുഗങ്ങള്‍ക്ക് ശേഷമോ വരട്ടെ ന്യായത്തിന്റെ പാതയില്‍ നിന്ന് ധീരന്‍ വ്യതിചലിക്കില്ലെന്ന ആ സുഭാഷിതത്തിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ബാബാ രാംദേവ്, ആചാര്യ ഗോവിന്ദദേവ് ഗിരി തുടങ്ങിയവരും അനുഗ്രഹഭാഷണങ്ങള്‍ നടത്തി.

Share19TweetSendShareShare

Latest from this Category

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം: എബിവിപി

ആർഎസ്എസ് എന്ന സംഘടന ഉള്ളത് രാജ്യത്തിന്റെ ഭാഗ്യം: യോഗി ആദിത്യനാഥ്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies