VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലീംങ്ങള്‍ക്ക് പാകിസ്ഥാനില്‍ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ല; എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല: ഡോ.മോഹന്‍ ഭാഗവത്

വിഭജനത്തിന് ശേഷം ഇവിടേക്ക് കുടിയേറിയവരെ ഇന്ത്യ സ്വീകരിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും നല്‍കി. അതാണ് നമ്മുടെ സംസ്‌കാരം

VSK Desk by VSK Desk
13 October, 2021
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാനില്‍ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയവരെ പുറത്തുനിന്നുള്ളവരായി മാത്രമാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയിലേയ്ക്ക് വന്നവരുവരുടെ അവസ്ഥ അതായിരുന്നില്ലായെന്നും ഭാഗവത് പറഞ്ഞു. ഉദയ് മഹൂര്‍ക്കറും ചിരയു പണ്ഡിറ്റും ചേര്‍ന്ന് രചിച്ച ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.  

വിഭജനത്തിന് ശേഷം ഇവിടേക്ക് കുടിയേറിയവരെ ഇന്ത്യ സ്വീകരിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും നല്‍കി. അതാണ് നമ്മുടെ സംസ്‌കാരം. ആ സംസ്‌കാരമാണ് ഹിന്ദുത്വം, അതാണ് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നതും. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദു രാജാക്കന്‍മാരുടെ കുങ്കുമ കൊടികളും, നവാബുമാരുടെ പച്ച കൊടികളും എങ്ങനെയാണ് ഒന്നിച്ചു നിന്നതെന്ന് സവര്‍ക്കര്‍ തന്റെ ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ടെന്ന് ഭാഗവത് പരാമര്‍ശിച്ചു. രാജ്യത്ത് പല മതാചാരങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവിടെ നിലനില്‍ക്കുന്ന ഏകതയുടെ പേരാണ് ഹിന്ദു ദേശീയതയെന്നും സവര്‍ക്കറിനെ ഉദ്ദരിച്ചുകൊണ്ട് അദേഹം പറഞ്ഞു.  

ഒരുപാട് മതവിഭാഗങ്ങള്‍ ഇവിടെ ഉള്ളതിനാല്‍ ജനങ്ങളെ വിഭജിച്ചു കൊണ്ടു മാത്രമേ ഇന്ത്യയില്‍ ആധിപത്യം നേടാനാകൂവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ ജനങ്ങള്‍ളെ വിഭജിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നും സവര്‍ക്കര്‍ മനസിലാക്കിയിരുന്നു. ഇത് അദേഹത്തിന് ആന്തമാന്‍ ജയിലുകളില്‍ അനുഭവപ്പെട്ടിരുന്നു. വ്യത്യസ്ത മതാചാരങ്ങിള്‍ക്കിടയിലും നാം പുലര്‍ത്തി വന്ന ഐക്യമാണ് ഹിന്ദു ദേശീയതയെന്ന് ആന്തമാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സവര്‍ക്കര്‍ജി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

വീര സവര്‍ക്കറുടെ ജീവിതം വിവരിക്കുന്ന ‘ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’, പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉദയ് മഹൂര്‍ക്കറും എഴുത്തുകാരനും അധ്യാപകനുമായ ചിരയു പണ്ഡിറ്റും ചേര്‍ന്നാണ് രചിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Share8TweetSendShareShare

Latest from this Category

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം: എബിവിപി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies